കഴിഞ്ഞ ജൂലൈയില്‍ പ്രതികളുടെ അമ്മ മരിച്ച സമയത്താണ് ഇവര്‍ കോടതി മുറിയില്‍ വെച്ച് പൊലീസിനോട് കയര്‍ത്ത് സംസാരിച്ചത്. അമ്മയുടെ സംസ്കാര ചടങ്ങില്‍ പൊലീസ് പാടില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്
Original reporting. Fearless journalism. Delivered to you.